2012, ജൂലൈ 13, വെള്ളിയാഴ്‌ച

ദുഃഖം സഹിക്കാന്‍ കഴിയാതെ ഒരു നാട്‌ മുഴുവന്‍

അപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ മുട്ടം മ്ലാക്കുഴിയില്‍ വീട്ടിലെത്തിച്ചപ്പോള്‍ ഒരു നാടുമുഴുവന്‍ അവിടെ എത്തിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ദുഃഖം സഹിക്കവയ്യാതെ പൊട്ടിക്കരയുന്ന കാഴ്‌ച എല്ലാവരെയും ദുഃഖത്തിലാഴ്‌ത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ